02/06/2026
https://www.facebook.com/share/p/1BCXx2KQdo/
മാമിയുടെ വിഷയത്തി ൽ ചിലർക്ക് അനാവ ശ്യമായി പൊള്ളുന്നത് എന്തുകൊണ്ടാണ് ?
=============================
മാമിയുടെ കേസുമായി ബന്ധപ്പെട്ട് ആരെങ്കി ലും നീതിപൂർവ്വമായി പ്രവർത്തിക്കുന്നെങ്കിൽ ചിലർക്ക് മാനസിക സമനില തെറ്റുന്നത് എന്തുകൊണ്ടാണ്?
കഴിഞ്ഞ ദിവസം എന്റെ ഫേയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചിലർക്ക് കൃമികടി യേറ്റു ?
ഇവർക്ക് എന്തോ ഭയം ഉണ്ട്,ഭയക്കുന്നത് കൊണ്ടാണല്ലോ നമ്മളെ MAMI CASE UPDATES & INFORMATION എന്ന ആ ഗ്രൂപ്പി ൽ നിന്നും പുകച്ചു ചാടിക്കുകയും സ്വന്തം ഇംഗീതത്തിന് അനുസൃതമായി സംഗീതമാല പിക്കുന്ന ഒരുപറ്റം ഗുണ്ടകളെ ഗ്രൂപ്പിൽ ഇണ കളാക്കി നിയമിച്ചതും.
ആളുകളെ തെറി വിളിപ്പിച്ചതും!!!!. മാമിയുടെ ഭാര്യ റംല ടീച്ചറേയും അവരുടെ 2 കുട്ടികളേ യും പ്രസ്തുത ഗ്രൂപ്പിൽ നിന്നും ഈ സംഗം റിമൂവ് ചെയ്യുകയുമുണ്ടായി!!! എന്തായിരുന്നു ഇവരുടെ ഉദ്ദേശം???
മാമിയുടെ കേസിൽ യഥാർത്ഥ പരാതിക്കാ രി ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശ നെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു എന്നാ ണല്ലോ എന്റെ പോസ്റ്റിന്റെ തുടക്കം,
യഥാർത്ഥ പരാതിക്കാരി എന്നതിന്റെ അർ ത്ഥം എന്താണെന്ന് ബോധ്യം ഇല്ലാത്ത പോലെ അഭിനയിക്കുന്ന ചിലർക്ക് എന്തോ സമനില തെറ്റിയിട്ടുണ്ട്.
യഥാർത്ഥ പരാതിക്കാരി എന്ന് ഞാൻ ഉദ്ദേശിച്ചത് മാമിയെ കാണാതായതിനു ശേഷം ആദ്യമായി നടക്കാവ് പോലീസ് സ്റ്റേഷനിൽ വ്യക്തമായി പരാതി നൽകിയ മാമിയുടെ ഭാര്യ റംല ടീച്ചറെ കുറിച്ചാണ് - അതിൽ എന്താണ് തെറ്റ്?
മാമിയെ കാണാതായതിനു ശേഷം സമൂഹ ത്തിലെ പല സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകിയിട്ടുണ്ട്,
ആദ്യമായി നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ നിയമപരവും, ഔദ്യോഗികവുമായ പരാതിയാണ് ശ്രീമതി റംല ടീച്ചർ നൽകിയ ത്,ആ പരാതിയാണ് അന്വേഷണത്തിന്റെ കാതൽ, അതുകൊണ്ടുതന്നെയാണ് യഥാ ർത്ഥ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു എന്ന് ഫോട്ടോ സഹിതം Mention ചെയ്ത് ഞാൻ പോസ്റ്റ് ചെയ്തത്.
ഈ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലുള്ള ഒരു ഡ്രൈവർ അടക്കം ചിലരെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അതിൽ ചിലർ ക്ക് അതൃപ്തിയുണ്ടായി- തുടർന്നാണ് അന്ന ത്തെ മുകളിൽ പറഞ്ഞ വാട്സ്ആപ്പ് ഗ്രൂപ്പി ൽ ഗുണ്ടകളെ വെച്ച് ഗ്യാസ് ബോംബിനെ പൊട്ടിച്ചതും സ്വന്തക്കാരെ സ്വന്തം താല്പര്യ ത്തിന് അനുസരിച്ച് നിർത്തമാടുന്നവരെ ഗ്രൂപ്പിലേക്ക് കയറ്റി കൂട്ടിയതും.
പിന്നീട് ഒരു സുപ്രഭാതത്തിൽ സംശയത്തി ന്റെ നിഴലിൽ നിൽക്കുന്ന ഒരു ഡ്രൈവറെ ഓൺലൈൻ ചാനലിൽ മുഖാമുഖം ഇന്റർ വ്യൂ നടത്തി-അത് വ്യാപകമായി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതും- ആ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച വ്യക്തിക്കും അനുയാ യികൾക്കുമാണ് ഇപ്പോൾ എന്റെ പോസ്റ്റിനെ കുറിച്ച് പരിഭവമുള്ളത്,
എന്തിനായിരുന്നു സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഡ്രൈവറെ ഓൺ ലൈൻ ചാന ലിലൂടെ നിരപരാധി ആണെന്നും പറഞ്ഞ് പ്രമോട്ട് ചെയ്തത്(?). അതിന്റെ പിന്നിൽ ആരാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്ക ണം.
അതിനുശേഷം ദുബായിൽ നിന്നും ഒരു അജ്ഞാതൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകൻ സഹൽ മുഹമ്മദുമായി ദീർഘ നേരം മുഖാമുഖം നടത്തി അത് ഏഷ്യാനെറ്റ് ചാനൽ ബ്രോഡ്‌കാസ്റ്റ് ചെയ്യുകയും അതി ന്റെ ലിങ്ക് സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു .
ഇതിന്റെ പിന്നിൽ ആരാണെന്നും കൈംബ്രാ ഞ്ച് അന്വേഷിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ആ ലിങ്ക് പ്രചരിപ്പിച്ചതിനു പിന്നിലും ദുരൂഹത കാണുന്നുണ്ട്. ഇതെല്ലാം ചെയ്തത് ഒരാൾ തന്നെ ആയിരുന്നു.
മാമിയെ തട്ടിക്കൊണ്ട് പോയ കേസിൽ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിൽ എത്തിക്കണം എന്നുള്ളതാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മറിച്ച് മറ്റെന്തെങ്കിലും ആഗ്രഹമുള്ളവർ എവിടെയെങ്കിലും ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവർ ഇന്നില്ലെങ്കിൽ നാളെ വെളിച്ചത്ത് വരുമെന്നുള്ളത് തീർച്ചയാണ് - അതിൽ സംശയിക്കേണ്ടതില്ല.
മാമി കേസിൽ യഥാർത്ഥ പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു എന്ന Content ൽ ഞാൻ ഉറച്ചു നിൽക്കുന്നു, മലയാളം അത്യാ വശ്യം അറിയുന്നവർക്ക് അത് ബോധ്യമുണ്ടാ കും,വളരെ നിഷ്കളങ്കമായി മാത്രമാണ് ഞാൻ അങ്ങനെ എഴുതിയത്-
ഒരിക്കൽ കൂടി പറയാം മാമിയെ കാണാതാ യതിനു ശേഷം ആദ്യമായി നിയമപരമായും ഔദ്യോഗികമായും നൽകിയ പരാതിയുടെ ഉടമ മാമിയുടെ ഭാര്യയായ റംല ടീച്ചർ തന്നെ യാണ് -പിന്നെ അതിനെ യഥാർത്ഥ പരാതി ക്കാരി എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പി ക്കേണ്ടത് ?
ഇതാരെയും ഭിന്നിപ്പി ക്കാനോ തെറ്റിപ്പിക്കാ നോ ഉദ്ദേശിച്ചിട്ടില്ല ഇങ്ങനെ ചൂണ്ടിക്കാട്ടിയത് -കലങ്ങിയ വെള്ളത്തിൽ ഡോൾഫിനെ പിടിക്കുന്നവരുടെ ലക്ഷ്യം എന്താണ്?
മാമി അവസാനമായി ദുബായിയിൽ പോയ പ്പോൾ ആരുടെ കൂടെ താമസിച്ചു?- അവിടെ നിന്നും മാമി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോ ൾ അസ്വസ്ഥനായിരുന്നെല്ലാം കുറേ ആയി കേൾക്കുന്നു.
എന്താണ് മാമിയെ അസ്വസ്ഥമാക്കിയത് ? പിന്നിട് മാമിയെ അജ്ഞാതർ തട്ടി കൊണ്ടു പോകുന്നു. ഇവിടെയൊക്കെ എന്തൊക്കെ യോ മണക്കുന്നുണ്ട്.
കോഴിക്കോട് ചുവന്ന കാറിൽ രണ്ടു മൊട്ട തടിയന്മാരെ കണ്ടുവെന്നും അവരാണ് ഇതിന് പിന്നിലെന്നും പറഞ്ഞത് കോഴിക്കോ ട്ടെ ഒരു ദല്ലാൾ തന്നെയാണ്.
ഗുണ്ടാ വിളയാട്ടങ്ങളും - അഅധോലോക ക്വട്ടേഷൻ സംഘവും നിർവീര്യമാകണം -